താക്കോൽക്കൂട്ടം കളഞ്ഞു കിട്ടി
നീലേശ്വരത്തിനും കാഞ്ഞങ്ങാടിനും ഇടയിൽ ചെന്നൈ സൂപ്പർഫാസ്റ്റ് ട്രെയിനിൽ നിന്നും വീടിന്റെയും വാഹനത്തിന്റെയും താക്കോൽക്കൂട്ടം കളഞ്ഞു കിട്ടി. ഉടമസ്ഥർ 90 48 45 75 52 എന്ന നമ്പറുമായി ബന്ധപ്പെടേണ്ടതാണ്
നീലേശ്വരത്തിനും കാഞ്ഞങ്ങാടിനും ഇടയിൽ ചെന്നൈ സൂപ്പർഫാസ്റ്റ് ട്രെയിനിൽ നിന്നും വീടിന്റെയും വാഹനത്തിന്റെയും താക്കോൽക്കൂട്ടം കളഞ്ഞു കിട്ടി. ഉടമസ്ഥർ 90 48 45 75 52 എന്ന നമ്പറുമായി ബന്ധപ്പെടേണ്ടതാണ്
ഇന്നലെ വൈകിട്ട് ഇക്ബാല്‍ റെയില്‍വേ ഗേറ്റിന് വടക്കുഭാഗം അതിഞ്ഞാല്‍ മാപ്പിള സ്‌കൂളിന് സമീപം തീവണ്ടിതട്ടി മരിച്ച അന്യസംസ്ഥാന തൊഴിലാളികളെ തിരിച്ചറിഞ്ഞു. വെസ്റ്റ് ബംഗാള്‍ നാദിയനാസിര്‍പൂര്‍ സ്വദേശികളായ ദീന്‍മുഹമ്മദ് മാലിഖിന്റെ മകന്‍ സന്തുമാലിഖ്(32), മൊയ്തീന്‍ ഷെയ്ഖിന്റെ മകന്‍ ഫാറൂഖ് ഷെയ്ക്ക്(23) എന്നിവരാണ് തീവണ്ടിതട്ടി മരിച്ചത്. കൊളവയലില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരായ ഇരുവരും
പരീക്ഷണാടിസ്ഥാനത്തിൽ നീലേശ്വരത്ത് സ്റ്റോപ്പനുവദിച്ച കച്ചെഗുഡ എക്സ്പ്രസ്സിന് റെയിൽവെ വികസന ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ വരവേൽപ്പ് നൽകി. ജനകീയ കൂട്ടായ്മ പ്രസിഡണ്ട് ഡോ. നന്ദകുമാർ കോറോത്ത്, സെക്രട്ടറി കെ.വി.സുനിൽരാജ്, 1987-88 പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ സെക്രട്ടറി കെ.വി പ്രിയേഷ് കുമാർ, സി.കെ അബ്ദുൾ സലാം, കെ.എസ്.എസ്.പി. യു നേതാവ് എ.വി
അതിഞ്ഞാൽ മാപ്പിള സ്കൂളിന് സമീപത്ത് റെയിൽവേ ട്രാക്കിൽ രണ്ട് യുവാക്കളെ തീവണ്ടി മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് അരികിൽ നിന്ന് കണ്ടെത്തിയ എടിഎം കാർഡിൽ സന്ദേഹ് മാലിക്ക് എന്ന പേരാണുള്ളത്. മരിച്ച ഇരുവരും അന്യസംസ്ഥാന തൊഴിലാളികളാണെന്ന് സംശയിക്കുന്നു. ഫോണിൽ സംസാരിച്ചുകൊണ്ട് പാളം മുറിച്ചു കടക്കുന്നതിനിടയിൽ രണ്ടു ഭാഗത്തുനിന്നും വന്ന
കാസർകോട്ടേക്കുള്ള വന്ദേമാതരം ട്രെയിനിൽ എസി വാതകം ചോർന്നു പിന്നാലെ പുക ഉയർന്നതും അലാറം മുഴങ്ങിയതും പരിഭ്രാന്തി സൃഷ്ടിച്ചു ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും പുറപ്പെട്ട ഉടനെയാണ് വെളുത്ത നിറത്തിലുള്ള വാതകം ശ്രദ്ധയില്‍പ്പെട്ടത്. അപ്പോൾ തന്നെ അലാറം മുഴങ്ങി. സി-5 കോച്ചിലാണ് എസിയില്‍
കാഞ്ഞങ്ങാട് : വീട്ടിലേക്ക് നടന്ന് പോകുന്ന വഴിയിലെ പാളം മുറിച്ച് കടക്കുന്നതിനിടെ വയോധികൻ ട്രെയിൻ തട്ടി മരിച്ചു. കൊളവയൽ പൊയ്യക്കരമുണ്ടവളപ്പിലെ വിദ്യാധരൻ (65) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.45 ചിത്താരി ഇലക്ട്രിസിറ്റി ഓഫീസിന് സമീപം പാളത്തിൽ ട്രെയിൻ തട്ടിയ നിലയിൽ കാണപ്പെട്ടത്. ഉടൻ തന്നെ ജില്ലാ ആശുപത്രിയിലിൽ
നേത്രാവതി എക്‌സ്പ്രസിൽ തീപിടിത്തം. മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന എക്‌സ്‌പ്രസിൻ്റെ പാൻട്രി കാറിനടിയിലാണ് തീപിടിത്തമുണ്ടായത്. ആലുവ സ്റ്റേഷനിൽ എത്തിയ ട്രെയിനിനടിയിൽ തീയും പുകയും കണ്ടതിനെ തുടർന്ന് റെയിൽവേ പോലീസും ട്രെയിനിലെ പാൻട്രി ജീവനക്കാരും ചേർന്ന് അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ച് തീ അണച്ചു. എക്‌സ്പ്രസിൻ്റെ മധ്യഭാഗത്ത് പാൻട്രി കാറിൻ്റെ വീൽഭാഗത്താണ്
പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും നീങ്ങിത്തുടങ്ങിയ തീവണ്ടിയിൽ ഓടിക്കയറുന്നതിനിടെ വീണ് പരിക്കേറ്റ റെയില്‍വേ ഉദ്യോഗസ്ഥന്‍ മരിച്ചു. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെ റിസര്‍വേഷന്‍ ക്ലര്‍ക്ക് ചത്തീസ്ഗഡ് സ്വദേശിയും മംഗളൂരുവിലെ താമസക്കാരനുമായ കുര്യാക്കോസ് എക്ക (48)യാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലോടെ പയ്യന്നൂര്‍ റെയില്‍വേ സ്‌റ്റേഷനിലാണ് അപകടം. താമസസ്ഥലമായ മംഗളൂരുവിലേക്ക് പോകുന്നതിനായി
നീലേശ്വരം: നേത്രാവതി എക്സ്പ്രസ്സിന് നീലേശ്വരത്ത് സ്റ്റോപ്പനുവദിച്ചു. നീലേശ്വരം റെയിൽവേ വികസന ജനകീയ കൂട്ടായ്മ ഇതു സംബന്ധിച്ച് ഒട്ടനവധി തവണ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ റെയിൽവേ പാസ്സഞ്ചേർസ് അമ്നിറ്റി ബോർഡ് ചെയർമാൻ പി.കെ കൃഷ്ണദാസ്, കെ രാജ്മോഹൻ ഉണ്ണിത്താൻ എം.പി എന്നിവർക്ക് നേരത്തെ തന്നെ നീലേശ്വരം റെയിൽവേ വികസന ജനകീയ
കഴിഞ്ഞദിവസം കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടിതട്ടി മരണപ്പെട്ടയാളെ തിരിച്ചറിഞ്ഞു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി ഏറിയാട് ബാബയുടെ മകന്‍ റിയാസാണ്(47) മരിച്ചതെന്ന് ഹോസ്ദുര്‍ഗ് പോലീസ് അറിയിച്ചു. റെയില്‍വേ പാളത്തിന് സമീപം തീവണ്ടിതട്ടിമരിച്ച യുവാവിന്റെ മൃതദേഹം ഹോസ്ദുര്‍ഗ് പോലീസും നന്മമരം പ്രവര്‍ത്തകരും ചേര്‍ന്ന് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത്