The Times of North

Breaking News!

ഉമ്മ ചക്ക മുറിക്കുമ്പോൾ കത്തിയിൽ വീണ് എട്ടു വയസ്സുകാരൻ മരണപ്പെട്ടു   ★  സൗജന്യ കായിക പരിശീലനം നൽകിയ മനോജ് പള്ളിക്കരയെ ആദരിച്ചു   ★  അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ

Tag: CPI(M) leader

Obituary
പയ്യന്നൂരിലെ തലമുതിർന്ന സി പി എം നേതാവ് കെ ആർ (കെ. രാഘവൻ) അന്തരിച്ചു.

പയ്യന്നൂരിലെ തലമുതിർന്ന സി പി എം നേതാവ് കെ ആർ (കെ. രാഘവൻ) അന്തരിച്ചു.

പയ്യന്നൂർ.പയ്യന്നൂരിലെ തലമുതിർന്ന സി.പി എം നേതാവ് കെ രാഘവൻ (കെ ആർ - 77) അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം. ഇന്ന് രാവിലെ പത്തരയോടെ പയ്യന്നൂർ സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ: പരേതയായ - കാർത്ത്യായനി ( കുന്നരു ), മക്കൾ: സുനില , സുനിൽകുമാർ (

Local
പരപ്പ ടൗണിൽ സർക്കാർ സ്ഥലം കയ്യേറി സിപിഎം നേതാവിന്റെ കെട്ടിട നിർമ്മാണം

പരപ്പ ടൗണിൽ സർക്കാർ സ്ഥലം കയ്യേറി സിപിഎം നേതാവിന്റെ കെട്ടിട നിർമ്മാണം

വെള്ളരിക്കുണ്ട് മലയോര താലൂക്കിലെ പ്രധാന വ്യാപാരകേന്ദ്രമായ പരപ്പയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന സർക്കാർ സ്ഥലം കയ്യേറി സിപിഎം നേതാവ് കെട്ടിടം നിർമ്മിച്ചതായി പരാതി. കിനാനൂർ- കരിന്തളം പഞ്ചായത്തിലെ പരപ്പ വില്ലേജിൽ ഒടയംചാൽ- വെള്ളരിക്കുണ്ട് റോഡിൽ പരപ്പ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൻറെ മുൻവശം വില്ലേജ് ഓഫീസിന്റെ കൺവെട്ടത്താണ് സിപിഎം നേതാവ്

Kerala
സിപിഐഎം നേതാവിനെ വെട്ടിക്കൊന്ന സംഭവം; കൊല നടത്തിയത് തനിച്ച്’, കാരണം വ്യക്തി വിരോധമെന്ന് പ്രതി പൊലീസിനോട്

സിപിഐഎം നേതാവിനെ വെട്ടിക്കൊന്ന സംഭവം; കൊല നടത്തിയത് തനിച്ച്’, കാരണം വ്യക്തി വിരോധമെന്ന് പ്രതി പൊലീസിനോട്

കൊയിലാണ്ടി സിപിഐഎം നേതാവിനെ കൊലപ്പെടുത്തിയതിനു പിന്നിൽ വ്യക്തിവൈരാഗ്യമെന്നാണ് നിലവിലെ നിഗമനം എന്ന് കോഴിക്കോട് റൂറൽ എസ് പി അരവിന്ദ് സുകുമാർ. സംഭവ സ്ഥലത്ത് വിശദമായ പരിശോധന നടത്തും. കൃത്യത്തിൽ മറ്റാർക്കും പങ്കില്ല. അഭിലാഷ് മാത്രമേ ഉള്ളൂ എന്നാണ് നിഗമനം. അഭിലാഷ് കുറ്റം സമ്മതിച്ചു. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും

error: Content is protected !!
n73