നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിന് സമീപം വൻ തീപിടുത്തം
നീലേശ്വരം: പുത്തരിയടുക്കം ഇഎംഎസ് സ്റ്റേഡിയത്തിന് സമീപം വൻ തീപിടുത്തം. ഇന്ന് ഉച്ചയോടെയാണ് തീപിടുത്തം ഉണ്ടായത് ഫയർഫോഴ്സും പോലീസും നാട്ടുകാരും തിയ്യണച്ചു. കാര്യമായ നാശനഷ്ടങ്ങളില്ല
നീലേശ്വരം: പുത്തരിയടുക്കം ഇഎംഎസ് സ്റ്റേഡിയത്തിന് സമീപം വൻ തീപിടുത്തം. ഇന്ന് ഉച്ചയോടെയാണ് തീപിടുത്തം ഉണ്ടായത് ഫയർഫോഴ്സും പോലീസും നാട്ടുകാരും തിയ്യണച്ചു. കാര്യമായ നാശനഷ്ടങ്ങളില്ല
കാഞ്ഞങ്ങാട് :കോട്ടച്ചേരി ട്രാഫിക് സർക്കിളിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് വൻ ദുരന്തം ഒഴിവായി. ഇന്ന് രാവിലെ 9 മണിയോടെയാണ് കാസർകോട് നിന്നും പയ്യന്നൂരിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന സാകേതം ബസിനാണ് തീ പിടിച്ചത്. പുക ഉയരുന്നത് കണ്ട് ഡ്രൈവർ പെട്ടന്ന് ട്രാഫിക്ക് സർക്കിളിൻ്റെ കിഴക്ക് ഭാഗത്ത് ബസ് നിർത്തി.
കാസർകോട്:അഭ്യാസ പ്രകടനത്തിനിടെ കാസർകോട് കുമ്പള പച്ചമ്പളത്ത് പുതിയ ഥാർ വാഹനം പൂർണമായും കത്തി നശിച്ചു. പച്ചമ്പളം ഗ്രൗണ്ടിൽ അഭ്യാസ പ്രകടനത്തിനിടെയാണ് രജിസ്‌ട്രേഷന്‍ പോലുമാകാത്ത വാഹനത്തിൻ്റെ ടയറിന് തീ പിടിച്ചത് വാഹനത്തിനകത്ത് ഉണ്ടായിരുന്നവര്‍ ഇറങ്ങി ഓടിയതിനാൽ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു. വിവരമറിഞ്ഞ ഉപ്പളയില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തി തീയണച്ചുവെങ്കിലും വാഹനം പൂര്‍ണ്ണമായും കത്തി
ഹൊസങ്കടിയിൽ ഫ്ലൈവുഡ് ഫാക്ടറിക്ക് തീപിടിച്ചു. ഹൊസങ്കടി ബേക്കറി ജംഗ്ഷനിലെ ഫാറൂഖ് സോമിൽ ഫ്ലൈവുഡ് ഫാക്ടറിക്ക് തീപിടിച്ചത്. 20 യൂണിറ്റ് ഫയർഎഞ്ചിനുകൾ തീയണക്കുകയാണ്.ഇന്ന് രാത്രി യാണ് അപകടം. ഉപ്പള , കാഞ്ഞങ്ങാട്, കാസർകോട്, കുറ്റിക്കോൽ ഫയർ സ്റ്റേഷനുകളിൽ നിന്നും യൂണിറ്റുകൾ എത്തിയാണ് തീയണക്കുന്നത് ഷോട്ട് സർക്യൂട്ട് ആകാം തീപ്പിടുത്തതിനുള്ള
നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവിലെ കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് പടക്ക ശാലയിൽ ഉണ്ടായ തീപിടുത്തത്തിൽ നൂറിലേറെ പേർക്ക് പൊള്ളലേറ്റു. ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. ക്ഷേത്രത്തിലെ പ്രധാന ആരാധനാമൂർത്തിയായ മൂവാളം കുഴി ചാമുണ്ഡിയുടെ കുളിച്ചു തോറ്റതിനിടയിൽ വെടി പൊട്ടിക്കുന്ന ഇടയിൽ തീപ്പൊരി പടക്കശാലയിലേക്ക് പതിക്കുകയായിരുന്നു. പരിക്കേറ്റവരെ നീലേശ്വരത്തെ സഹകരണ ആശുപത്രികളിലും
കാസർക്കോട്: ഭർത്താവ് മരണപ്പെട്ട വിഷമത്തിൽ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ഗുരുതരമായി പൊള്ളലേറ്റ മധ്യവയസ്ക്ക മരണപ്പെട്ടു. കാസർകോട് വിദ്യാനഗർ നെൽക്കാ കോളനിയിലെ നരസിംഹന്റെ ഭാര്യ പ്രഫുല്ല ( 56 )ആണ് മരണപ്പെട്ടത്. കഴിഞ്ഞ 17നാണ് പ്രഫുല്ല വീട്ടിനകത്ത് വച്ച് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. ഗുരുതരമായി
തിരുവനന്തപുരം പാപ്പനംകോട് ന്യൂ ഇന്ത്യ ഇൻഷുറൻസ് ഓഫീസിൽ ഇന്ന് ഉച്ചക്കുണ്ടായ തീപിടുത്തത്തിൽ രണ്ട് സ്ത്രീകൾ മരിച്ചു.ഓഫീസിലെ ഉദ്യോഗസ്ഥ വൈഷ്ണവയും (34) ഒരു ഉപഭോക്താവുമാണ് മരിച്ചതെന്ന് സംശയിക്കുന്നു. രണ്ടു മണിയോടെയാണ് അപകടമുണ്ടായത്. എങ്ങിനെയാണ് തീപ്പിടുത്തം ഉണ്ടായതെന്ന് വ്യക്തമായിട്ടില്ല.
കാസർകോട് :വീട്ടിലേക്ക് അതിക്രമിച്ച് കയറി യുവതിയെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം. മഞ്ചേശ്വരം ഉദ്യാവാർ ഗുത്തുവിലെ പരേതനായ കൊറഗപ്പയുടെ മകൾ യു ശശികലയെ (36 )യാണ് വീട്ടിൽ അതിക്രമിച്ച് കയറി ദേഹത്ത് പെട്രോൾ കൊലപ്പെടുത്താൻ ശ്രമിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് വയനാട് വൈത്തിരിയിലെ സുന്ദരന്റെ മകൻ ശിവകുമാറി
പയ്യന്നൂര്‍: രാമന്തളി കുന്നരു കാരന്താട്ടില്‍ കാർ കത്തിനശിച്ചു. കാരന്താട്ട്പഴയ കള്ളുഷാപ്പിന് സമീപത്തെ പി.വി.ദിജിന്റെ കെ. എൽ.86.ബി.5555 നമ്പർ ഫോർച്യൂൺ കാറാണ് പുലർച്ചെ 4 മണിയോടെ കത്തി നശിച്ചത്. അമ്മാവൻ അശോകൻ്റെ ഉടമസ്ഥതയിലുള്ള പൂട്ടിയിട്ട വീട്ടുപറമ്പിലാണ് ദിജിൻ കാർ നിർത്തിയിട്ടത്. പിലാത്തറയില്‍ ജിംനേഷ്യം നടത്തിവരികയാണ് ദിജിന്‍. വീട്ടിലേക്ക് കാര്‍ പോകാത്തതിനാൽ
കൃഷിത്തോട്ടത്തിൽ അതിക്രമിച്ചു കയറി തെങ്ങുകളും കുരുമുളക് തൈകളും തീവച്ച് നശിപ്പിച്ചതായി കേസ്.പെരിയ ആറാട്ട് കടവിലേ സുകുമാരന്റെ പെരിയ പെരിയനത്തെ തോട്ടത്തിലെ കാർഷികവിള കളാണ് തീവെച്ചു നശിപ്പിച്ചത്. സുകുമാരന്റെ പരാതിയിൽ പെരിയനത്തെ ചന്ദ്രനെതിരെ ബേക്കൽ പോലീസ് കേസെടുത്തു. നാല് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി സുകുമാരൻ പരാതിയിൽ പറയുന്നു.